Thursday, November 20, 2008

നമ്മുടെ കുട്ടികള്‍

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത് .മൂന്ന് പെണ്‍കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയവര്‍ നാളെ ലോകത്തില്‍ ചിലപ്പോള്‍ ഉയരെങ്ങള്‍ കിഴടക്കെണ്ടവര്‍ . എന്തെ നമ്മുടെ കുട്ടികള്‍ എങ്ങനെ പെരുമാറുന്നത് .നമ്മള്‍ എല്ലാവരും ഓട്ടത്തിലാണ് സ്ഥാനമാനങ്ങളും പണവും വെട്ടിപിടിക്കാന്‍ .അതിനിടയില്‍ നമ്മുടെ കുട്ടികളെ ശ്രെധിക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് പൊള്ളുന്ന ഒരു സത്യം മാത്രം .
ഒരിക്കല്‍ ഈ ലേഖകനോടെ ഒരു പെണ്‍കുട്ടി പറഞ്ഞതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു പപ്പയും മമ്മിയും വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത് മോള്‍ക്ക്‌ പണത്തിന്റെ അവശിയമെന്തെങ്ങിലും എന്നല്ലാതെ ഒരിക്കലും മോള്‍ക്ക്‌ സുഹമാണോ എന്ന് ചോദിച്ച്ട്ടില്ല . കഴിഞ്ഞ ദിവസം ഒരു സുഹൃത് എന്നോട് പറയുകയുണ്ടായി .എല്ലാവരും മൊബൈല്‍ ഫോണിനെ കുറ്റം പറയുന്നു .ആരും ചിന്തിക്കാത്ത ഒരു കാരിയം ഉണ്ട് ഒരു പ്രോബ്ലെംസ് വന്നാല്‍ ആരോടെങ്ങിലും പറയേണ്ടേ .പണ്ടു പെണ്പില്ലെര്‍ക്ക് ഒരു പ്രോബ്ലെംസ് വന്നാല്‍ പറയാന്‍ അമ്മായിമാരും ചിറ്റമാരും ഒത്തിരി ബന്ധുകളും ഉണ്ടായിരുന്നു .എല്ലക്കാരിയവും അച്ഛനമ്മമാരോടോ ജെഷ്ടനോടോ പറയാന്‍ പറ്റി എന്ന് വരില്ല അതുചിലപ്പോള്‍ പല നീന്ത്രെനങ്ങള്‍ക്കും വഴിവെച്ചേക്കും .പിന്നെ പറയാവുന്നത് സുഹൃത്തിനോടും പിന്നെ ഇങ്ങനെ ഉള്ള ആന്റിമാരോടുമാണ് അവിടെയും ചൂഷണം നടക്കുന്നു .
ഒരു പ്രോബ്ലം വന്നാല്‍ പറയാനോ കൃതിയ്മായ മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ അരുമില്ലതതാണ് ഒരു പരുതിവരെ എങ്ങനെ ഉള്ള സംഭവങ്ങള്‍ തുടരെ സംഭവിക്കാനുള്ള കാരണം .ആളുകള്‍ക്ക് വായിച്ചു രസിക്കാനുള്ള ഒന്നായി മാത്രം എങ്ങനെ ഉള്ള കരിയെങ്ങള്‍ മാറിയിരിക്കുന്നു .സ്വന്തം വീട്ടിലോ അടുത്ത ബന്ധു വീട്ടിലോ നടക്കുമ്പോള്‍ മാത്രം സഹതപിക്കുന്ന വെക്തികളായി നാം മാറിയിരിക്കുന്നു .
ഒത്തിരികരിയെങ്ങള്‍ ചെയ്യാവുന്ന അധ്യിയപകരും ഇപ്പോള്‍ ഉത്തരവാധിയത്തില്‍ നിന്നു ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കാണുന്നത് .ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ക്ക് വലിയ ചുമതല ഉണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ് .ഈ സംഭവത്തില്‍ അധ്യിയപകരും മറുപക്ഷത്ത് ഉണ്ട് എന്നുള്ളത് വേദന ഉണ്ടാക്കുന്ന കാരിയമാണ്.

Friday, November 7, 2008

അഞ്ജലി

ഇന്നു ഓഫീസില്‍ നിന്നെത്തുമ്പോള്‍ ലേറ്റ് ആയി .ബാഗ് കാബ്ബോര്‍ഡില്‍ വച്ചു നോക്കുമ്പോള്‍ കാണാം പതിവു കാഴ്ച നെഞ്ചില്‍ കിടന്നുറങ്ങുന്ന മീനുട്ടിയുടെ പുറത്തു മൃദുവായി താളം പിടിക്കുന്ന നരേട്ടന്‍ .എങ്ങനെ ഒരു അച്ഛന്കുട്ടി ഉറങ്ങാന്‍ അച്ഛന്‍ വേണം ഫുഡ് കഴിക്കാന്‍ അച്ഛന്‍ വാരി കൊടുക്കണം .അല്ലെങ്ങിലും പെണ്പില്ലെര്‍ക്ക് ഒരു പ്രായം വരെ അച്ഛനാ എല്ലാം .പതുക്കെ നരേട്ടെന്റെ ഫോണ്‍ എടുത്തു പതിവു കാള്‍ തന്നെ അഞ്ജലി പത്തു മണിഅഞ്ജലി രണ്ടു മണി അഞ്ജലി അന്ഞുമണി .പകയോടെ ഫോണ്‍ വച്ചു കിചെനിലക്ക് നടക്കുമ്പോള്‍ ഓര്ത്തു ഇനി ഒരു കാള്‍ വരും ഒമ്പതിന് .ഫ്രന്റ്, ഓരോരുത്തര്‍ വരും മനുഷേന്റെ മനസമാതനം കളയാന്‍ .

ഒരു ദിവസം സഹികെട്ട് ചോദിച്ചു അവള്‍ രാവിലെ വിളിച്ചു എന്താണ് ചോദിക്കുന്നത് അങ്ങനെ ഒന്നുമില്ല വിശേഷങ്ങള്‍ പറയും. ഇ രാവിലെയും ഉച്ചക്കും വൈകുന്നെരവം വിശേഷം എന്നും പറയാന്‍ എന്താണുള്ളത് .അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളോ അതോ കുവൈറ്റില്‍ എണ്ണ വിലകൂട്ടിയതോ .
ഒരു ചിരിയായിരുന്നു മറുപടി .
ഏത് പറഞ്ഞാലും ഒരു ചിരി
വരട്ടെ കൊഞ്ചികൊണ്ട് കാണിച്ചു തരാം എന്ന് മനസ്സില്‍ കരുതി എത്രദിവസം ഇരുന്നതാ .
അ സ്നേഹം കാണുമ്പൊള്‍ കെയരിംഗ് എല്ലാം എല്ലാ ദേഷിയതെയും ഒഴുക്കികളയും .
തിരികെ വല്ലതും പറഞ്ഞാല്‍ അല്ലെ കാരിയമുല്ലു.
അമ്മ എപ്പോഴും പറയും മോള് ഭാഗിയവതിയ ഇങ്ങനെ ഒരു ആണിനെ ഇപ്പോഴെത്തെ കാലത്ത് കിട്ടാന്‍ .ശെരിയാണ്‌ ഓഫീസ് നേരെ വീട് മറ്റു ദുശിലങ്ങള്‍ ഒന്നുമില്ല .പക്ഷെ ഒരു പെണ്ണും സഹിക്കാത്ത ഒന്നുണ്ടല്ലോ ഭര്‍ത്താവിനെ മറ്റൊരു പെണ്ണ് ഇഷ്ടപെടുന്നു സ്നേഹിക്കുന്നു .

ഒരിക്കല്‍ വല്ലാതെ സഹികെട്ടപ്പോള്‍ ചോദിച്ചു എന്താണ് എന്നെകാള്‍ എന്താണ് അവള്‍ക്കുള്ളത്‌ . മറുപടി കുറെ ചോദിയങ്ങള്‍
എന്റെ ഫ്രണ്ട്സ് ആരൊക്കെ ആണ് .
ഇഷ്ട നിറം എന്താണ്
അറിയില്ല
പിന്നെ എനിക്കിവിടെ നുറുകൂട്ടം പണികിടക്കുന്നു അതിനിടയില്‍ ഇതൊക്കെ നോക്കാന്‍ എവിടെ സമയം വീട്ടില്‍ വന്നാലും ഓഫീസില്‍ പണിതീരില്ല പിന്നെയാ.നരേട്ടന്‍ പക്ഷെ തിരിച്ച കേട്ടോ എന്റെ ഓഫീസിലെ കരിയെന്ങള്‍ മുതല്‍ എന്റെ ഏത് കാരിയവും എന്നെകാള്‍ കൂടുതല്‍ അറിയാവുന്നതു നരേട്ടനാണ് എന്ന് തോന്നിട്ടുണ്ട് ചിലപ്പോള്‍
ഇനി ഇ ഫോണ്‍ എടുത്തു അവളെ വിളിക്ക്
എന്നിട്ട് അവളോടെ ചോദിക്ക് ഈ ചോദിയങ്ങള്‍ ഒക്ക്
ഇനി അവളുടെ മുമ്പില്‍ തോല്‍ക്കാന്‍ വയ്യ
ഫോണ്‍ വലിച്ചെറിഞ്ഞു അടുക്കിളയിലക്ക് നടന്നു
ഫുഡ് എടുത്തുവച്ചു ബെഡ്റൂമിലക്ക് ചെന്നു
മോള് വല്ലതും കഴിച്ചോ
പാലുകുടിച്ചു പിന്നെ രാവിലത്തെ ഉപ്പുമാവ് കഴിച്ചു
നരേട്ടനോ ?ഞാന്‍ മോളുടെ കൂടെ
അതുപിന്നെ അങ്ങനെ ആണല്ലോ മോളെ കഴിപ്പിക്കാന്‍ ഇരുന്നാല്‍ മോളുടെ പണി അച്ചനെ
കഴിപ്പിക്കലാണല്ലോ .
ഉണെടുത്തു വച്ചിട്ടുണ്ട്
ഡൈനിങ്ങ്‌ റൂമിലക്ക് വന്നപ്പോള്‍ തന്നെ എന്റെ സ്ഥിരം പണി തുടെങ്ങി ഓഫീസിലെ വിശേഷം പറച്ചില്‍ പിന്നെ ഇടക്ക് നരേട്ടന് ചോറ് വാരികൊടുക്കല്‍
രാധാമണിയുടെ അമ്മായിമ്മ പിണക്കം മാറിവന്നത്‌ വന്നതുമുതല്‍ പ്യുന്‍ രവിയുടെ മോള്‍ പാല്ക്കാരെന്റെ കൂടെ ഒളിച്ചു പോയത് വരെ പറഞ്ഞപ്പോഴേക്കും പത്തു മണിയായി .മോളെ മാറ്റികിടത്തി നരേട്ടന്റെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ഓര്ത്തു എന്നാണ് എന്റെ ഈ തിരക്കൊക്കെ മാറ്റി ഞാന്‍ നരേട്ടെന്റെ മാത്രമാകുന്നത് അതോ അടുത്ത ജെന്മത്തില്‍ അഞ്ജലിയകണോ ?

Monday, November 3, 2008

കാലം

ഇന്നലെ മരണത്തെ കുറിച്ചും വേര്‍പാടിനെകുറിച്ചും ഓര്‍ക്കാന്‍ ഇടയായി വേര്‍പാടുകള്‍ ‍എപ്പോഴും വേദന ഉളവാക്കുന്ന കാരിയം തന്നെ .പലപോഴും നമ്മളെ സ്നേഹിച്ചിരുന്നവരുടെ വില നാം അവര്‍ നമ്മളെ വേര്‍പിരിഞ്ഞു പോകും വരെ മനസില്ക്കാറില്ല . ആത് നമ്മള്‍ക്ക് നല്കുന്ന ഒരു വലിയ പാഠം ഇന്നിന്റെ വിലയെ കുറിച്ചു നാം ഓര്‍ക്കണം എന്നതാണ് .നമ്മള്‍ കലഹിക്കുമ്പോള്‍ സ്നേഹിക്കുമ്പോള്‍ ഓര്‍ക്കുക ചിലപ്പോള്‍ നാളെ ഇതൊന്നും ചെയ്യാന്‍ ചിലപ്പോള്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് ഒരു ഉറപ്പും ആര്ക്കും നമ്മള്‍ക്ക് കൊടുക്കാന്‍ ഇല്ല . അത് മനസ്സില്‍ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് ആരെയും വേദനിപ്പിക്കാന്‍ ആവില്ല .കാരണം നാളെ ഒരു സോറി പറയാന്‍ നമ്മളോ കേള്‍ക്കാന്‍ അവരോ ഉണ്ടാകുമെന്ന് നമ്മള്‍ക്ക് ഒരു ഉറപ്പുമില്ലല്ലോ .കഴിഞ്ഞ ദിവസം കണ്ട മുവിയിലെ ഒരു രംഗമുണ്ട്‌ എല്ലാം ഷേമിക്ക്നും ഒന്നിച്ചു ജീവിക്കാനും വളരെ കാലത്തെ കലഹത്തിനു ശേഷം വരുന്ന സ്ത്രി കാണുന്നതു ഭര്‍ത്താവിന്റെ ജീവനറ്റ ശരിരമാണ്.പിന്നിട് ചെയ്യാവുന്ന ഒരു കാരിയം ഓര്ത്തു കരയുക എന്ന കര്‍മം മാത്രം . ഓര്‍ക്കുക നമ്മുടെ പലരുടെയും ലൈഫും ഇതുതന്നെ അല്ലെ നഷ്ടബോദത്തിന്റെ ഒത്തിരി കരിയങ്ങള്‍ ചെയ്യാമയിരുന്നിട്ടും അതൊക്കെ മാറ്റിവച്ചിട്ട് പിന്നിടവമെന്നു കരുതി മാരിനിന്നിട്ടു അത് ഓര്ത്തു കരയുന്നവര്‍.അച്ഛനമ്മമാരെ സ്നേഹിക്കാതെ അവരുടെ മരണശേഷം കര്‍മം ചെയ്തും പുണ്യ സ്നാനം നടത്തിയും അല്‍മസംത്രിപ്തി നേടുന്നവര്‍ .ഒന്നോര്‍ക്കുക കാലം നമ്മള്‍ക്കാര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ല

മരണം

Friday, October 31, 2008

നമ്മുടെ കുട്ടികള്‍

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സുഹൃത്തുക്കള്‍ ആയി പല കരിയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ വിവാഹമോചനം ഒരു വിഷയമായി .എറണാകുളത്തെ ഒരു പുതിയ ട്രെന്‍ഡ് അതോ കേരളത്തിലെയോ വിവാഹമൊക്കെ കഴിഞ്ഞു കുട്ടി സ്കൂളില്‍ പോയി തുടങ്ങുന്ന അവസരത്തില്‍ സ്ത്രിക്ക് ഒരു തോന്നല്‍ ഇനി ഭര്‍ത്താവിനെ സഹിക്കണ്ട കാരിയമില്ല എനിക്ക് ജോലിയുണ്ട്‌ വരുമാനമുണ്ട് .നേരെ വക്കീലഫിസിലക്ക് ഓടും എനിക്ക് ഇനിയും അഡ്ജസ്റ്റ് ചെയ്യാന്‍ വയ്യ .ഫീസുകിട്ടുന്ന കരിയമല്ലേ ഓക്കേ. കുറെ ഒള്ളതും ഇല്ലാത്തതുമായ ആരോപണങ്ങള്‍ കോടതിമുറിയില്‍ നടന്നു കഴിയുമ്പോള്‍ പിന്നിട് ഒരിക്കലും അടുക്കാന്‍ കഴിയാന്‍ സാതിക്കത്ത അകലേക്ക് മനസുകള്‍ അകലും .അപ്പോള്‍ ആരും ചിന്തിക്കാത്ത ഒരു കാരിയം അവിടെ വരും 'കുട്ടികള്‍ ',വീതം വൈയ്പ്പ് കഴിയുമ്പോള്‍ കുട്ടികള്‍ ആരുടെയെങ്ങിലും ഒപ്പം ആവും .പക്ഷെ ആരും ചിന്തിക്കാത്ത ഒരു കാരിയം കുട്ടിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാന്‍ അവകാശ്മുണ്ടേ എന്ന സതതിയം. അവരുടെ നുറുങ്ങുന്ന ഹൃദയത്തിന്റെ വേദന അവരുടെ കണ്ണീര്‍ അതിന് ആരുത്തരംകൊടുക്കും . അച്ഛനമ്മമാര്‍ പരസ്പരം അവരെ സ്നേഹിക്കാന്‍ മല്‍സരിക്കുമ്പോള്‍ നഷ്ടപെടുന്നത് നാളത്തെ ഒരു തലമുറയാണ് കാരണം അവര്‍ക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല ഉള്ളില്‍ ഉള്ളത് വെറുപ്പും സ്നേഹം കിട്ടത്ത്തില്ലുള്ള നിരാശയും മാത്രം .ലോകത്തിനിനു ഭാരമായി കുറെ മനുഷജെന്മങ്ങള്‍ .അവരെക്കുറിച്ച് ഇവര്‍ ആലോചിച്ചിരുന്നെങ്ങില്‍ ഒരിക്കലും ഒരു വിവാഹമോചനവും നമ്മുടെ നാട്ടില്‍ നടക്കില്ല .

Thursday, August 28, 2008

നമ്മള്‍ക്ക് ആവശിയമില്ലത്തവര്‍

കഴിഞ്ഞ ദിവസത്തെ ബോംബ് സ്പോടനങള്‍ നമ്മളെ ആരെയും വേദനിപ്പിക്കുന്നതാണ് .അതെ എന്നില്‍ ഉണ്ടാക്കിയ അലയൊലികള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഞാന്‍ വെറുതെ ഒന്നു എടുത്തു നോക്കിയപ്പോള്‍ എത്ര പാര്‍ടികള്‍ എത്ര സംഘടനകല്‍ മതത്തിന്റെ പേരില്‍ ജാതിയുടെ പേരില്‍. കേരളത്തില്‍ തന്നെ ഒന്നെടുത്തു നോക്കിയാല്‍ എത്ര സംഘടനകല്‍
എന്താണ് അവര്‍ നമ്മുടെ നാടിനു നല്‍കുന്നതെ കുറെ അമ്മമാരുടെ കണ്ണീര്‍ ,അച്ഛനില്ലാത്ത കുട്ടികള്‍ ,നാഥനില്ലാത്ത കുടുംബങ്ങള്‍ ,കുറെ യുവാക്കളുടെ ജീവിതം നഷ്ടങ്ങള്‍ മാത്രം .എന്തെ അദര്സതിന്ടെ പേരില്‍ ആണെന്ഗിലും മറ്റൊരു ജീവിതം നശിപ്പിച്ചിട്ടു മറ്റൊരു വെക്തിയുടെ വസ്തുകള്‍ നശിപ്പിച്ചിട്ടു നേടുന്ന നേട്ടത്തിന് എന്ത് അര്‍ത്ഥമാനുല്ലാതെ .സംഘടന ശക്തി കാണിക്കാന്‍ എതിര്‍ പര്ടിക്കാരനെ തല്ലാന്‍ യുവാക്കള്‍ വേണം. അവരുടെ കുടുംബത്തെ കുറിച്ചു ആരും ചിന്തിക്കുന്നില്ല.അവരെ ആശ്രയിച്ചു കഴിയ്ന്നവരെ കുറിച്ചു ചിന്തിക്കുന്നില്ല നഷ്ടം എപ്പോഴും ഇവര്‍ക്ക് മാത്രം.നമ്മുടെ യുവാക്കള്‍ ഈയന്പട്ടകളെ പോലെ എങ്ങനെയുള്ള സംഘടനയിലക്ക് പറന്നടുക്കുന്നു .വിദ്യഭാസം ഇത്രയും നേടിയ നമ്മുടെ നാട്ടിലും സ്തിഥി മറ്റൊന്നല്ല എന്നാണ് നമ്മളുടെ ജനത ഇതില്‍ നിന്നും മോചനം നേടുക .

Tuesday, August 5, 2008

കാപട്ടിയമേ നിന്‍ പേരോ സ്ത്രി

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നു

ഞാന്‍ തൃശ്ശൂരിന് പോകുവാനായി കലൂരില്‍ നിന്നും ബസില്‍ കയറി പാലാരിവട്ടം ആയപ്പോള്‍ ഒരു സ്ത്രി ബസില്‍ കയറി .ബസില്‍ സാമാന്യം തിരക്കുണ്ടായിരുന്നു അവര്‍ ചുറ്റും നോക്കി അവസാനം ഒരു സീറ്റ് കണ്ടെത്തി പുരുഷന്മാരുടെ ഒരു മൂന്ന് സീറ്റില്‍ ഒരെണ്ണം ഒഴിവുണ്ട്

അവര്‍ നോക്കിയപ്പോള്‍ തന്നെ കാരിയം മനസിലാക്കിയ ആള്‍ നീങ്ങിയിരുന്നു കൊടുത്തു .

ഇനിയാണ് സംഭവങ്ങളുടെ തുടക്കം അന്ങമാലി ആയപ്പോള്‍ ആ സീറ്റില്‍ ഇരുന്ന ആള്‍ എഴുന്നേറ്റു അങ്ങനെ ഒഴിവായ സീറ്റില്‍ കണ്ണും നട്ടിരുന്ന ഒരാള്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി ആ സ്ത്രി രെത്നതോടെ ചോദിച്ചു

എസ്കു‌സ്മി കുറച്ചു നീങ്ങിയിരിക്കാമോ

മറുപടി ;എന്തൈ

കുറച്ചു നീങ്ങിയിരിക്കുകയാനെങ്ങില്‍ എനിക്കും ഇരിക്കാമായിരുന്നു

എന്തെ ഇയാള്‍ക്ക് സ്ത്രികളുടെ അടുത്ത ഇരുന്നാലെ യാത്ര ശെരിയാകുകയുല്ലൊ

വേറെ സീറ്റ് ഒന്നും ഇല്ലായിരുന്നു
വിഷമിച്ചു അത്രയും സീറ്റ് മാറിയിരുന്നു കൊടുത്തു

അതിന് ശേഷം അവര്‍ അവിടെ കാണിച്ച വേഷം കേട്ടോ
തട്ടരുതെ മുട്ടരുതെ അത്രയും നേരം വളരെ വിഷമിച്ചു പുരുഷന്‍മാരുടെ അടുത്തെ തിങ്ങിയിരുന്ന ആള്‍ ആണ് ഈ കാട്ടുന്നത്തെ എന്നോര്‍ക്കണം
പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാല്‍ കൂരായണ

Friday, June 6, 2008

എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്

ആന്റി ബാഗ്ലൊരു പോകാനായി ട്രെയിനില്‍ കയറി ഇരിക്കുന്ന സമയം ഒരു കാഴ്ച കണ്ടു . ഒരു അച്ചന്‍ മകളെ യാത്ര അയക്കുന്ന വളരെ ഹൃദയസ്പ്ര്സിയായ കാഴ്ച്ച .മകള്‍ക്ക്‌ ഫുഡ് വാങ്ങി കൊടുക്കുന്നു, വെള്ളം വാങ്ങികൊടുക്കുന്നു. ഇടെക്കിടെ എന്തെങ്ങിലും വേണോ അന്നെഷിക്കുന്നു
അവസാനം അതും സംഭവിച്ചു നേരെ ആന്റിയുടെ അടുത്ത്
മോളെ ബാഗ്ലുരിനാണോ .
അതെ
മോളെ ഒന്നു ശ്രെധിചോനെ അവള്‍ തനിച്ചാണ്
ദൈവമേ കുരിശയല്ലോ
എപ്പോഴെതെ കുട്ടികളാ ഒന്നിനെ വളര്‍ത്തിയ പാടെ എനിക്കെ അറിയൂ .
ട്രെയിന്‍ വിട്ടു അച്ചന്റെ ടെന്‍ഷന്‍ കൂടിവരുന്നത്കാണം.
ഒരു ഉറക്കം കഴിഞ്ഞു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല
എല്ലായിടത്തും നോക്കി ബാത്‌റൂമില്‍ പോയാതാന്നെന്നു സമാതാനിച്ചു വെയിറ്റ് ചെയ്തു
ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണുന്നില്ല
അന്നെഷിച്ചു എല്ലാവരും കൈ മലര്‍ത്തി
അന്റിക്ക് വേറെ പണിയോന്നുമില്ലേ.
കുട്ടിയെ കണ്ട സമയത്തെ ശപിച്ചു .
ടെന്‍ഷന്‍ മൂലം ഉറങ്ങാനു പറ്റുന്നില്ല അവസാനം സഹികെട്ട് അടുത്ത കംബാര്‍ത്ടുമെന്റില്‍ അന്നെഷിച്ചു ചെന്നപ്പോള്‍ ഒഴിഞ്ഞ മൂലയില്‍ നമ്മുടെ കഥാപാത്രം
തനിയെ അല്ല കേട്ടോ ഇത്ര പെട്ടെന്ന് ആളെ കണ്ടുപിടിക്കും എന്ന് കരുതിയില്ല ദേഷിയവും സങ്കടവും എല്ലാം പുറത്ത്തെക്കൊഴുകി
അപ്പോള്‍ അവള്‍ വളരെ കൂള്‍ ആയി
ആന്റി എന്തിനാ ദേഷിയപെടുന്നെ ഇതെന്റെ ഫ്രെണ്ടാ ഉറക്കം വന്നില്ല അതാ
അതിന് നിന്റെ നാട്ടിലൊക്കെ അന്നുങളുടെ മടിയില്‍ കിടക്കണോ പതിവെന്നു ചോദിയ്ക്കാന്‍ നാവു പോങ്ങിയതാ .പിന്നെ വിചാരിച്ചു എന്തിനാ വെറുതെ
ഒരു സാരസരി മലയാളി ആവാന്‍ തിരുമാനിച്ചു .
"അവള്‍ എന്റെ മോളല്ല ബെന്ധുവല്ല അയല്‍ക്കാരിപോലുമല്ല ഒരു അപരിചിത"

Saturday, May 10, 2008

വിവാഹം വിജയത്തിലെത്താന്‍

കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എന്റെ സുഹൃത്തും പലകാരിയെനെങ്ങള്‍ ചര്ച്ച ചെയ്യുന്ന അവസരത്തില്‍ വിവാഹം വിജയത്തില്‍ എത്തുന്നത്‌ ഒരു ചര്‍ച്ച വിഷേയമായി അപ്പോള്‍ അവള്‍ ഒരു ഗുണപാടകഥ പറഞ്ഞു
അത് ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു
വിഷ്ണു അമ്മവേന്റെയും അമ്മായിയുടെയും അന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ മരുമോന്‍ അമ്മാവനോടെ ചോദിച്ചു എന്താണ് അമ്മാവാ നിങ്ങളുടെ സന്തോഷകരമായ ഈ ജീവിതത്തിന്റെ രഹസിയം
അമ്മാവന്‍ :മോനേ മരുമോനെ അതൊരു കഥയാണ്
ഞാനും നിന്റെ അമ്മായിയും വിവാഹമൊക്കെ കഴിഞ്ഞേ ഇരിക്കുന്ന സമയത്തെ നിന്റെ അമ്മയിക്കൊരു മോഹം ഹണിമൂണ്‍ ഊട്ടിയിലെ പോകണമെന്നു
ഞങ്ങള്‍ ഊട്ടിയില്‍ പല സ്ത്തലാന്നാല്‍ കണ്ട് നട്ക്കമ്പോള്‍ അവള്‍ക്കൊരു ആഗ്രാഹം കുതിരസവാരി നടത്തണമെന്ന് ഞങള്‍ അങ്ങെനെ രണ്ടു കുതിരകളെ തെരഞ്ഞെടുത്തു
എനിക്ക് കിട്ടിയ കുതിരെ ഒരു പാവം എന്നെപോലെ
അവള്ക്ക് കിട്ട്യതോ ഒരു വിറളിപിടിക്കുന്ന കുതിര അവളെപ്പോലെ (മറ്റാരും കേള്കാതെ )
മരുമോന്‍ :എന്നിട്ട്‌
അമ്മവന്‍ : ഞാന്‍ പരെയെട്ടട ഞങ്ങള്‍ സാവാരിതുടെങ്ങി കുറെച്ചുദൂരം പോയാതെ ഉള്ളു അമ്മായി ഈതാ താഴെ
അമ്മായി : എനിക്ക് വേണ്ട ഈ കുതിരെയേ
അമ്മാവന്‍ :പോട്ടെ നീ ഷേമിക്ക് കുതിര എനങ്ങിവരാന്‍ സമയമെടുക്കും ആദ്ധ്യിയ തവണയല്ലേ
കുറെസമയം ഞങ്ങള്‍ സാവാരി ചെയ്തു കുതിര പിന്നെയും പണി പറ്റിച്ചു അവള്‍ താഴെ
അമ്മാവന്‍ :ഞാന്‍ പറഞ്ഞു നീ ഒരു തവണയും കൂടി ഷേമിക്ക്
അവള്‍ അരിസതോടെ കുതിര പുറത്തു കയറി പിന്നയും സവാരി തുടെങ്ങി
കുറെസമയം പോയില്ല കുതിര അതിന്റെ നല്ല സോഭവം കാണിച്ചു
അവള്‍ തലയും കുത്തി താഴെ
അവള്‍ പെട്ടെന്ന് കൈയിലിരുന്ന തോക്കെടുത്തു കുതിരയെ വെടി വച്ചു കൊന്നു

മോനേ മരുമോനെ അതോടെ അവളുടെ സഭാവം എനിക്ക് മനസിലായി പിന്നിടോരിക്കലും ഒരു തെറ്റും ഞാന്‍ രണ്ടു തവണെയില്‍ കൂടുതലേ വരുത്ത്യിട്ടില്ല്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ .

Friday, May 9, 2008

അത്മിയത്തിലെ പുള്ളിക്കുതുകള്‍

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പഠനകാലത്തു ഞാനൊരു ഭക്ത സംഘടനയില്‍ അങ്ങമാകാന്‍ അവസോരമുണ്ടായി
എനിക്ക് തുടക്കത്തില്‍ ഒരു മുന്‍‌വിധി ഉണ്ടായിരുന്നു കുടുതലായി പ്രര്‍ത്തിക്കുകയും മറ്റും ചെയ്യുന്നവര്‍ എപ്പോലുഴും നന്മ മാത്രമെ ചെയ്യുക്കയുല്ല് എന്നെ
പക്ഷെ കൂടുതല്യി അടുത്തെ ഇടപഴകാന്‍ അവസോരെമുണ്ടയ്പ്പോള്‍ മനസിലായി പലപ്പോഴും നമ്മുടെ ജെനനായകരെ നാണിക്കുന്ന രീതിയില്ലുള്ള സ്ഥാപിതതാല്പരിക്കാര്‍ അവിടെ കാണാന്‍ ഇടയായി
ഓരോ വര്ഷവും പ്രെധിനിധികളെ തിരെഞ്ഞെടുക്കുന്നതെ വളെരെ താമാശയാണ് ആദയിയം ആളുകളെ ഇവര്‍ തീരുമാനിക്കും പിന്നെ പരസ്യിമായ തെരഞ്ഞെടുപ്പേ വോട്ട് എന്നുന്നതിമുന്പ് എല്ലാവരോരുടും പറയും ഞങ്ങള്‍ പ്രര്ധിചത്തിനുശേഷം വോട്ട് എടുക്കുന്നതയിരിക്കും .എന്റെ ഒരു അനുഭവം പറയട്ടെ ഒരിക്കലും ഇവര്‍ക്കു തല്പരിയം ഇല്ലാത്ത ഒരാള്‍ പോലുളും ത്രികെ വരുമ്പോള്‍ ലിസ്റ്റില്‍ ഉണ്ടാവില്ല .

ഞാന്‍ കണ്ട മറ്റൊരുകാരിയം പലതരത്തിലുള്ള പ്രേസങ്ങള്‍ അനുഭവിക്കുന്നവരെ കാണാനിടയായി ഒരിക്കലും ഇവരുടെ പ്രേസനങ്ങള്‍ കാണാനോ പരിഹരിക്കണോ സ്രെമിക്കുന്നത്‌ കണ്ടില്ല.പല പ്രേസന്നഗലും വളെരെ സിമ്പിളായി പരിഹരിക്കവുന്നതാണ് . ഒരിക്കല്‍ ഞാന്‍ അത് ചൂണ്ടികാനിച്ചപ്പോള്‍ എനിക്ക് കിട്ടിയാ മറുപടി അതല്ല നമ്മുടെ ലക്ഷിയം എന്നാണ്.
വീട്ടുക്കാര്‍ പക്ടിനിക്കിട്ടിട്ട് നാടു നന്നക്കുന്നവരുടെ മനസിലെന്താണ് ? പ്രേസക്തി മറ്റെന്താണ് .്‍
അതോടെ എങ്ങനെയുള്ള ഭക്തരോടുള്ള താല്പരിയം കൂടി എന്ന് പരെയെണ്ടാതില്ലല്ലോ.
പക്ഷെ ഒരിക്കലും എങ്ങനെയുള്ള ഒരു സംഘടനയെയും കുറ്റം പറയാന്‍ തയാരല്ല കാരണം കുഴപ്പം ഒരിക്കലും ഒരു മതത്തിനും സംഘടനക്കുമല്ല അതില്‍ പ്രേവര്തിക്കുന്ന ആളുകള്‍ അവരുടെ തല്പരിയം സംപ്രേഷിക്കാം സംഘടനയെ ഉപയോഗിക്കുമോഴാണ്‌ .

Thursday, May 8, 2008

പ്രേമം വിവാഹത്തില്‍ എത്തുമ്പോള്‍ ്‍

കഴിഞ്ഞ ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ പ്രേമം വിവാഹത്തില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന മറ്റെന്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍

ഒരു സുഹൃത്‌ പറഞ്ഞു അവളുടെ എല്ലാ നല്ല സ്വഭാവവും ഞങളുടെ പ്രണയ കാലത്ത് അവള്‍ പുര്‍ത്തു കാണിച്ചിരുന്നു അതുകുണ്ട് ഞങളുടെ ലൈഫ് കുഴപ്പമില്ലതെ പോകുന്നു കാരണം എനിക്ക് ഒരു കാരിയം മനസിലായി ഇതില്‍ കൂടുതല്‍ നന്നായി പെരുമാറാന്‍ അവള്‍ക്കെ അറിയ്യില്ല .ഇനി കാണാന്‍ പോകുന്നത് എല്ലാം അവളുടെ ഇതിലും മോസേമായ പെരുമാറ്റം മാത്രമായിരിക്കുമെന്ന് .
സാധാരണ എല്ലാ പ്രേനയവിവാഹവും പരാജയപെടുന്നതിന്റെ ഒരു പ്രധാന കാരണം
ഈ മനസിലാക്കലിന്റെ കുറേവാനെ . പ്രേനയകാലത്ത് എല്ലാ കാമുകി കാമുകന്മാരും കൂടുതലും നല്ല കരിയെങ്ങള്‍ മാത്റം പുറമെ കാണിക്കാന്‍ ശ്രേമിക്കും വിവാഹത്തിനു സേശാമാകും പലപ്പോഴും തനിനിറം പുറത്താകുന്നത്‌ അതോടെ പോരുത്തകെടുകള്‍
തുടെങ്ങുന്നത് .എന്റെ സുഹൃത്തിനെ പോലെ വിചാരിച്ചാല്‍ എല്ലാ പ്രേനയവിവാഹവും സക്സസ് ആകും .

Monday, May 5, 2008

ആരാണു സ്ത്രിയുടെ സത്രു

വരെന്റെ അമ്മ ; നിങ്ങള്‍ 15 പവന്‍ അല്ലെ പറഞ്ഞതു ഏത് 14 അല്ലെ ഒള്ളു
ഒരു മോതിരം കൂടി എടുക്കു
വധുവിന്റെ അമ്മ : എന്റെ മകലക്ക് ഒരു പോന്നിട കൂടുതല്‍ കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷ്മല്ലേ ഉള്ളു
പിന്നെ അവള്‍ അണിഞ്ഞിരിക്കുന്ന അഭ്രാനങ്ങള്‍ കൂട്ടിയിട്ടില്ല കേട്ടോ
എന്തെല്ലാം കെട്ട് വധുവിന്റെ മുഖത്തേയ്ക്ക് ദേയനിയമായി നോക്കിയിട്ട് വരെന്‍ പുറത്തേക്ക് പോയി
കഴിഞ്ഞ ദിവസം ഒരു സ്വോര്ന ക്കടയില്‍ കേട്ട സംഭാഷണമാണ്
ആരാണ് ഇതിനു ഉത്തരവതികള്‍ പുരുഷനോ സ്ത്രിയോ വെവസ്ഥിതിയോ
എല്ലാവര്‍ക്കും അറിയാം പണമില്ലാതെ ആര്ക്കും ജീവിക്കാന്‍ കഴിയില്‍ന്നെ.ലോകത്തെ ഒരു അച്ഛനും അമ്മയും തന്റെ മകള്‍ ഒരു പുതിയ കുടുംബമായി ജീവിക്കുമ്പോള്‍ അവരെ പണമായി സഹായിക്കാന്‍ ഇഷ്ടപെടത്വരായി ഉണ്ടാവില്ല്‍ പകേഷേ പല്പ്പോലുഴും അതൊരു വിലപെസലായി മാറുന്നതാണ് ക്രുരത .ഏറ്റവും സന്കടകരമായ സംഗതി എന്ത്നെന്നു വച്ചാല്‍ ഇതേ ഒരിക്കല്‍ അനുഭവിച്ച സ്ത്രികള്‍ തന്നെ ആണ് വിലപെസലില്‍ മുന്ബ്തില്‍ നില്‍ക്കുന്നത്തെ എന്നുള്ളത് .പക്ഷെ പലപ്പോഴും സംഭവിക്കുന്ന ഒരു കാരിയം കൂടിയുണ്ട് ഈല്ലത്തത് ഉണ്ടെന്നു പറഞ്ഞു വാഗ്ദാനം നല്കി സംബത്തികമായി വളരെ അന്തരാമുള്ളവരുമായി ബന്തം ആലോചിച്ചിട്ട് സാധിക്കാതെ അവസാനനിമിഷത്തില്‍ മോസപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായവരും നമ്മുടെ സമുഗ്ത്തില്‍ ഉണ്ടേ . അതും ഒരു പരിതിവരെ ഇതുപോലുള്ള അപമാനാങള്‍ക്ക് കാരണമാണ് .എന്റെ വെഗ്തിപരമായ അഭിപ്രായത്തില്‍ ഇതിനു അറുതി വരുത്തുവാന്‍ ഒരു മാര്‍ഗം ഉള്ള്തെ കുടുംബത്തില്‍ സംബതിനു എല്ലാ മക്കളും തുല്ലിയ അവകാശികള്‍ ആക്കുക എന്നുള്ളതാണ്‌.