Thursday, June 11, 2009

മോഹനെട്ടെന്റെ ഭാരിയ

പാലായില്‍ നിന്നും പത്തു നാല്‍പതു കൊല്ലം മുമ്പെ ഇരുട്ടിയിലേക്ക് കുടിയേറിയെതാണ് മോഹനേട്ടന്റെ കുടുംബം .പത്തു മക്കള്‍ അഞ്ചു ആണും അഞ്ചു പെണ്ണും .മുത്തവര്‍ രണ്ടു പേരും കൃഷിപണി തന്നെ പെണ്പിള്ളേരെ ഒക്ക് കെട്ടിച്ചു .അതിനെ കുറിച്ചു മോഹനേട്ടന്‍ പറഞ്ഞു ഒത്തിരി കഷ്ട പാടുകള്‍ നിറഞ്ഞതായിരുന്നു ആദിയകാലം.ഓരോ കഷ്ടപടുവരുംപോഴും തങ്കെടത്തി പറയും നാളെ എല്ലാ സെരിയാകും.നമ്മുടെ മക്കള്‍ വളരുമ്പോള്‍ എല്ലാ കഷടപടും മാറും. ഓരോ തളര്ച്ചയിലും അവള്‍ കൂടെ നിന്നു .ചില ദിവസം പറമ്പില്‍ നിന്നു കയറി വരുമ്പോള്‍ അവളുടെ മുഖം കാണുമ്പൊള്‍ അറിയാം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ചില ദിവസങ്ങള്‍ക്കു മക്കള്‍ക്ക്‌ കഞ്ഞി കൊടുത്തിട്ടേ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ടേ രണ്ടുപേരും ഒരിക്കലും ജീവതത്തില്‍ മടുപ്പേ തോന്നിയിട്ടില്ല .യാത്രയില്‍ തങ്കെടത്തിയെക്കുറിച്ചനെ കൂടുതല്‍ സമയം പറഞ്ഞതെ .

ഒരു മകളുടെ അടുത്തെപോയിവരുന്ന അവസരത്തില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടിയാതെ എന്നോടെ യാത്രയില്‍ ഉടനിളം ഒരു കൊച്ചു മോനോടുള്ള വല്സലിയം മോഹനേട്ടന്‍ കാണിച്ചിരുന്നു.ഞാന്‍ ചോദിച്ചു മോളുടെ അടുത്തെ ഒരു ആഴ്ച പോയി നിന്നോ അതോ .ഒരു ചിരിയും അതിന് ശേഷമുള്ള മറുപടിയുമനെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ .ഒരു ആഴചയോ ഇതുവരെ ഞാന്‍ എന്റെ തങ്കത്തിനെ വിട്ടേ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ പുതുതലമുറക്ക് പരിജയമില്ലാത്തഭാര്യിയ കൂടെ കിടനിലലെങ്ങില്‍ ഉറക്കം വരാത്ത ഭര്‍ത്താക്കന്‍മാരില്‍ ഒരാളാനെ മോഹനേട്ടന്‍ .മക്കളൊക്കെ പ്രായമായപ്പോള്‍ കുറച്ചു ദിവസം മാറി കിടന്നു .ഒരു കാരിയം അതോടെ മനസിലായി രണ്ടു പേരും നേരം വെളിപ്പികല്‍ എന്നതതോഴിച്ചാല്‍ ഉറങ്ങാറില്ല എന്നെ .

പലരും പറയുന്നതെ ഞാന്‍ ദിവസവും കേള്‍ക്കുന്നു ആ നശിചെടത്തെക്ക് പോണമല്ലോ എന്ന് പ്രാകികൊണ്ടെ വീട്ടിലേക്ക് പോകുന്നതെ. എവിടെ ആണ് നമ്മള്‍ക്ക് തെറ്റ് പറ്റുന്നത്തെ. ഞാന്‍ എന്ന ഭാവം നമ്മള്‍ എന്നതിനെ കീഴടക്കുന്നതോ. എന്റെ സുഖം എന്റെ ഇഷ്ടം എന്റെ സന്തോഷം അങ്ങനെ അങ്ങേനെ ഒത്തിരി എന്റെകള്‍ വരുമ്പോള്‍ ജീവിതം ഇല്ലാതാകുന്നു സന്തോഷമില്ലതാകുന്നു പിന്നെ പലതിലും സന്തോഷമാന്നെഷിച്ചു നടന്നെ തിരിച്ചറിവ് വരുമ്പോള്‍ ജീവിതത്തിന്റെ അവസാനം എത്തിയിട്ടുണ്ടാവും .

Wednesday, June 3, 2009

അമ്മയില്ലാത്ത കുട്ടികള്‍

ഇന്നലെ യാത്രക്കിടിയിലാണ് നാലുവയസുകാരി ചിന്ഞു മോളെ കണ്ടതെ. ഞാന്‍ കാണുമ്പൊള്‍ അവള്‍ അച്ഛന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ഏതോ സുന്ദര സ്വപനം കണ്ടതിനാല്‍ എന്നവണ്ണം ഒരു നനുനനുത്ത പുന്ഞിരിയുമായി നല്ല ഉറക്കത്തില്‍ ആയിരുന്നു . കുറെ സമയം കഴിഞ്ഞ ഉണര്നപ്പോള്‍ അവള്‍ ചുറ്റും നോക്കി കുറെ നേരം എടുത്തു സ്ഥലകാല ബോധം ഉണ്ടാവാന്‍ .അത്രയും നേരം എടുത്തില്ല പക്ഷെ അ കിലുക്കാന്‍ പെട്ടി എന്റെ മടിയില്‍ സ്ഥാനം പിടിക്കാന്‍ .എന്നെ നഴ്സറി പാട്ടുകള്‍ പാടികേള്‍പ്പിച്ചു കുട്ടുകാരെ കുറിച്ചു പറഞ്ഞു കേള്‍പ്പിച്ചു .അവളുടെ അച്ഛനെ ഫോണ്‍ വരുമ്പോഴൊക്കെ അവള്‍ ചോദിക്കും അച്ഛാ അമ്മയാണോ എന്നെ.അച്ഛന്‍ അവളോടെ അപ്പോഴൊക്കെ പറയും മോളെ നമ്മള്‍ വൈകിട്ടല്ലേ അമ്മയെ വിളിക്കാരെ അതാണെ എന്നെ അവളുടെ അമ്മയെക്കുറിച്ച് ചോദിയ്ക്കാന്‍ പ്രേരിപ്പിച്ചതെ. അവളുടെ അച്ഛന് പറയാനുണ്ടയിരുന്നത്തെ ഒരു പ്രണയത്തിന്റെ വിരഹത്തിന്റെ കഥയായിരുന്നു.

കോയംബതുരില് ‍മെഡിക്കല്‍ രേപ്രേസേന്ടടിവേ ആയി വര്‍ക്കു ചെയ്യുന്ന അവസരത്തില്‍ ആണേ മലയാളിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയാതെ പരിജയം പ്രണയത്തിനു വഴിമാറാന്‍ കൂടുതല്‍ സമയം എടുത്തില്ല .ഒരു കുഴപ്പം മാത്രം പെണ്കുട്ടി മറ്റൊരു മതത്തില്‍ പെട്ടവള്‍ സ്നേഹത്തിനു മുമ്പില്‍ മതം വഴിമാറി നിന്നു പക്ഷെ വീട്ടുകാര്‍ മാത്രം അ വഴിക്ക് വന്നില്ല .അങ്ങനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു .പിന്നിടാനെ പ്രോബ്ലം തുടെങ്ങിയതെ അവരുടെ വീട്ടുകാര്‍ പണ്ടേ ആഗ്രഹിച്ചതായിരുന്നു അവളെ അന്നിയ നാട്ടില്‍ ജോലിക്ക് വിടുക.എല്ലാ നേഴ്സിംഗ് കഴിഞ്ഞ പെണ്‍കുട്ടിയെ പോലെ അവളും ആഗ്രഹിച്ചിരുന്നു അപ്പോഴനെ അവളുടെ ബഹറിനില്‍ ഉള്ള അങ്കിള്‍ നല്ലൊരു ജോലി ഒഫെരുമായി വന്നതേ .എല്ലാവരുടെയും നിര്‍ബന്ധം സ്വന്തം വീട്ടുകാര്‍ ഉടക്കി നില്ക്കുന്ന അവസരത്തില്‍ അവളുടെ വീട്ടുകാരെ കൂടി പിണക്കാനുള്ള മടി. അവസാനം അവള്‍ ചിന്ഞു മോളെയും അവളുടെ അച്ഛനെയും നാട്ടില്‍ ഉപേഷിച്ച് ബഹറിനിലേക്ക് പറന്നു.


പണത്തിനു വേണ്ടി കൂടുതല്‍ ജീവിത സ്വകരിയെങ്ങള്‍ക്ക് വേണ്ടി മക്കളെ ഉപേഷിച്ച് പോകുന്ന ഒത്തിരി അമ്മമാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടെ . അവര്ക്കു പറയാന്‍ ഒത്തിരി ന്യായെങ്ങള്‍ ഉണ്ടാവും പക്ഷെ അവര്‍ ഓര്‍ക്കാറില്ല ഒരു മകളുടെ /മകന്റെ അവകാശമനെ അമ്മയുടെ സ്നേഹവും കേയരിങ്ങും .ഒരു മകള്‍ക്ക്/മകനെ റ്റെന്തൊക്കെ കൊടുത്താലും ഒരിക്കലും മുലപാലിന്റെ , ഒരു പ്രോബ്ലംമായി വരുമ്പോള്‍ ഒന്നു മറോടടക്കി പിട്ക്കുന്നതിന്റെ , കരയുമ്പോള്‍ സ്വാന്തനമായി ഓടി എന്തുന്നതിന്റെ വിലയ്ക്ക് തുല്ലിയമാകുമോ അവരുണ്ടാക്കുന്ന പണം.എല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവര്‍ക്കേ അമ്മ പണം തരുന്ന ഒരു എന്ത്രം മാത്രമാകുമോ എന്ന് ഞാന്‍ ആശങ്ങപെടുന്നു.